2012 നവംബർ 26, തിങ്കളാഴ്‌ച

ഇസ്രായേല്‍ ക്രൂരതയുടെ പര്യായമോ?


സാമ്രാജ്യത്വം എന്ന വാക്കിനോട് കൂട്ടി വായിക്കേണ്ട ഒരു പദമാണ് ക്രൂരത.അധിനിവേശം സാധ്യമായിടതെല്ലാം കൊളോണിയല്‍ ശക്തികള്‍ നിഷ്ടൂരമായ ക്രൂര കൃത്യങ്ങളും നടത്തിയിട്ടുണ്ട്.സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും സ്വതന്ത്ര സമര ചരിതങ്ങളുടെയും ഒരായിരം കഥകള്‍ പറയാനുള്ള നമുക്ക് ബ്രിട്ടീഷ് ക്രൂര കൃത്യങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ ഒട്ടനവധിയുണ്ട്‌.. ..വാഗണ്‍ ട്രാജെടിയും ജാലിയന്‍ വലാബഗും നിറം മങ്ങാതെ എക്കാലവും നമ്മുടെ ഒര്മാകളിലുണ്ടാകും.അധിനിവേശ സാമ്രാജ്യതിലുപരി സാംസ്‌കാരിക സാമ്രാജ്യത്തില്‍ ശ്രദ്ധ  യൂന്നുന്ന കൊളോണിയല്‍ ശക്തികള്‍ സാമ്രാജ്യത്ത രീതിയിലും കാലോചിതമായ മാറ്റങ്ങള്‍ കൈവരിച്ചിട്ടുണ്ട്.ലോകത്തിന്റെ ചുമരെഴുത്തുകള്‍  വയിചെടുത്ത അവര്‍ സാമ്പത്തിക -സാംസ്‌കാരിക മേഖലകളുടെ അടിവേരുകളിലാണ് കണ്ണ് വെക്കുന്നത്.അത് കൊണ്ട് തന്നെ പഴയ പോലെ പ്രത്യക്ഷമായ ക്രൂര വിനോദങ്ങളും  നന്നേ കുറവാണ്. പക്ഷെ ,അതിലും അപകടകരമായ സാഹചര്യമാണ് നിയോ കോലോനിയളിസതിന്റെ ഫലം എന്ന വസ്തുത മറച്ചു വെക്കുന്നില്ല.പക്ഷെ,കൊളോണിയല്‍ ശക്തികളുടെ അമ്മിഞ്ഞപ്പാലില്‍ മുട്ടിലിഴഞ്ഞു വളര്‍ന്നു വലുതായി ഇന്നും അവരുടെ മാറിന്റെ ചൂടേറ്റു ജീവിക്കുന്ന ഇസ്രയേല്‍ എന്ന  അവിഹിത സന്തതി തങ്ങളുടെ "തന്തമാര്‍ "നടത്തി പോന്നിരുന്ന നിഷ്ടൂര ക്രൂര കൃത്യങ്ങള്‍ തങ്ങളുടെ സംരക്ഷകരായിരുന്ന ഒരു ജനതയുടടെ മേല്‍  ആഘോഷിച്ചു തീര്‍ക്കുകയാണ്.
ഇസ്രയേല്‍ പലസ്തീന്‍ -സംഘട്ടനങ്ങളുടെ അടിവേരന്യേഷിച്ചു പോകുമ്പോള്‍ തീര്‍ത്തും വിചിത്രമായ ഒരുപാടു വിശേഷങ്ങളാണ് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുക.
ആധുനിക കാലഘട്ടത്തില്‍ ക്രൂരതയുടെ പര്യായപദമായി നാം ഇസ്രായേലിനു വായിക്കുമ്പോള്‍ ചരിത്രങ്ങള്‍ പിറകിലേക്ക് മറിക്കുമ്പോള്‍ തീര്‍ത്തും നിരാലംബരായ ചിലപ്പോള്‍ പീഡിതരായ ഒരു സമൂഹത്തിന്റെ കഥയാണ്‌ ഈ ക്രൂരന്മാരുടെത്.നിസ്സഹായരായിരിക്കുംപോള്‍ തന്നെ അല്പം സൌഭാഗ്യം കടന്നു വരുമ്പോള്‍ തിരിഞ്ഞു കൊഞ്ഞനം കുത്തുന്ന അശുദ്ധ അണുക്കള്‍ പണ്ട് മുതലേ ഇവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്.
ഇബ്രാഹിം നബി യുടെ പുത്രനായ ഇസ്ഹാക്ക് നബിയുടെ മകന്‍ യഖൂബ്  നബിയുടെ മറ്റൊരു പേരാണ് ഇസ്രയേല്‍ . ഇവരുടെ സന്താന പരമ്പരയില്‍ പെട്ടവരെ ബനൂഇസ്യെലികള്‍ എന്നാണ് വിളിച്ചിരുന്നത്‌.. ഖുര്‍ആനില്‍ പലയിടങ്ങളില്‍ ബനൂ ഇസ്രയെലികളെ പരാമര്ഷിക്കുന്നുമുണ്ട്. ഒരു മഹത്തായ നാമാം ക്രൂരതയുടെ പര്യായ പദമാക്കി മാറ്റിയെടുതെങ്കില്‍ പിന്നീട് വന്ന സന്തതികള്‍ തങ്കളുടെ പ്രവര്‍ത്തന ഫലമായി അങ്ങിനെ ഒരു വിശേഷണം നേടിയെടുക്കുക ആയിരുന്നു, അതായതു  ആ വിശേഷണത്തിന് അവര്‍ തീര്‍ത്തും അര്‍ഹരായിരുന്നു.
മൂസാ നബിയുടെ ജനനത്തിനു മുന്‍പ് ബനൂ ഇസ്രയെലുകള്‍ വളെരെ അധികം വേട്ടയാദപ്പെട്ടു.ചരിത്രം വളെരെ പ്രശസ്തമാണ്.ബനൂ ഇസ്രായേലില്‍ ജനിക്കുന്ന ഒരു സന്തതി തന്റെ നാശത്തിനു കാരണക്കാരന്‍ ആകുമെന്ന് മുന്‍പേ മനസ്സിലാകിയ ഫിര്‍ഔന്‍ ബനൂ ഇസ്രെയെലര്‍ക്ക് നേരെ നടത്തിയ നര നായാട്ടു തുല്യത ഇല്ലാത്ത ക്രൂരതയായിരുന്നു.ബനൂ ഇസ്രായേലിലെ കുഞ്ഞുങ്ങള്‍ക്ക്‌ ജനിക്കാനുള്ളസ്വതന്ത്രം നിഷേധിക്കപ്പെട്ടു കിബ്ത്തിസേനയുടെ നരനായാട്ടിനു മുന്‍പില്‍ നിസ്സഹായരയപ്പോള്‍ അല്ലാഹു മൂസാ എന്ന ഒരു രക്ഷകനിലൂടെ ഭൂമിയില്‍ വീണ്ടും ആയുസ്സ് നീട്ടി കൊടുത്തു. 
ഫിര്‍ഔന്റെ ക്രൂരതകള്‍ക്ക് അന്ത്യം വരുത്തി ബനൂഇസ്രായേലികള്‍ക്ക് ജീവിതവും അസ്തിത്വവും നേടികൊടുത്ത മൂസാ നബിയോട്  നന്ദി കേടു കാണിച്ചു കൊണ്ടാണ് ചരിത്രത്തില്‍ ഇവര്‍ തങ്ങളുടെ തനി നിറം കാണിച്ചു തന്നത്. 
തങ്ങളെ പിന്തുടര്‍ന്ന ഫിര്‍ ഔനെയും കിങ്കരന്മാരെയും നദിയില്‍ മുക്കി കൊന്നു ദൈവ സഹായം കരസ്ഥമാകിയ ഇസ്രയെലര്‍ തൊട്ടടുത്ത നിമിഷം ദൈവ നിന്ദ പ്രകടിപ്പിക്കുന്ന വേദനാജനകമായ അനുഭവമാണ് മൂസ നബിക്ക് സമ്മാനിച്ചത്‌ .ചെങ്കടല്‍  കടന്നു ജബല്‍ മൂസായിലൂടെ ജോര്‍ദാന്‍ വഴി പലസ്തീനിലേക്ക് കടന്നാല്‍ അവിടെത് കരോട് യുദ്ധം ചെയ്യേണ്ടി വരുമെന്ന ഭീരുത്വം കാരണം തങ്ങളുടെ രക്ഷകനായ മൂസ നബിയെ കയ്യൊഴിഞ്ഞു പറഞ്ഞത് "മൂസേ ,, നീയും  നിന്റ  രക്ഷിതാവും പോയി യുദ്ധം ചെയ്തോളൂ ,ഞങ്ങള്‍  ഇവിടെ ഇരുന്നോളാം "എന്നായിരുന്നു.. ഇസ്രയെലെരുടെ വഞ്ചനയുടെ ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. പിനീട് അഭയം തന്നവരെ തന്നെ തിരിചാക്രമിച്ചു  പലപ്പോഴായി ഇവര്‍ ചരിത്രം ആവര്‍ത്തിച്ചു .
യേശുവിന്റെ ഘാതകര്‍ എന്ന നിലക്ക്  യഹൂദരെ ക്രിസ്ത്യാനികള്‍ ലോക വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഘതികിട്ടാ പ്രേതങ്ങളായി നൂറ്റാണ്ടുകളോളം അലയുകയായിരുന്നു ഈ വര്‍ഗം.
ഹിട്ലരുടെ ജൂത കശാപ്പു ആധുനിക ഉന്മൂലന ചരിത്രമാണെങ്കില്‍ അതിനും എത്രയോ മുന്‍പ് ക്രിസ്ത്യാനികള്‍ പലവിധത്തില്‍ ഇവരെ വേട്ടയാടിയിരുന്നു.പക്ഷെ  ചരിത്രത്തിലെവിടെയും മുസ്ലിംകള്‍ ജൂത വേട്ട നടത്തിയതായിട്ടോ അന്യായമായി അവരെ അക്രമിച്ചതായോ നമുക്കെവിടെയും കാണാന്‍ കഴിയില്ല.അതെ സമയം വിരോധബാസമെന്നു പറയെട്ടെ പരസ്പരം തഴുകി തലോടി നടക്കുന്ന ക്രൈസ്തവ -സയണിസ്റ്റ്  ടീമുകളാണ് ഒരു കാലത്ത് കൊമ്പ് കോര്തിരുന്നത്. പക്ഷെ ഏതു ഉടമ്പടിയുടെ പെരിലാനാവോ ഈ ഘാതക വര്‍ഗത്തിന് ക്രൈസ്തവ ലോകം മാപ്പ് കൊടുത്തത്.ജൂതരുടെ ജരൂസലമിലെ വിശുദ്ധ ദേവാലയമായ സോളമന്‍ ടെമബേല്‍ പൊളിച്ചു മാറ്റി റോമ സാമ്രാജ്യത്തിന്റെ സേന നായകന്‍ ടൈറ്റസ് ജൂത വര്‍ഗ്ഗത്തിന്റെ സംഹാരത്തിനു ആഹ്വാനം ചെയ്തപ്പോള്‍ പരിപ്രന്തരായി ചിതറി ഓടി  നിലവിളിക്കുകയായിരുന്നു ഇവര്‍ . ലോക ചരിത്രത്തില്‍ തന്നെ നീതിയിലും സമത്വ ഭാവനയിലും പകരം വെക്കാനില്ലാത്ത ഭരണാധികാരി  ഖലീഫ  ഉമര്‍ റ എ ഡി  637 ല്‍ പലസ്തീന്‍ കീഴടക്കിയപ്പോഴാണ്  അലഞ്ഞു തിരിയുകയായിരുന്ന യാഹൂടികള്‍ക്ക് നീതി കിട്ടി തുടങ്ങിയത് .സ്വതന്ത്രമായി ജീവിക്കാനുള്ള എല്ലാ മനുഷ്യാവകാശങ്ങളും ഖലീഫ ഉമര്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ അവര്‍ക്ക് സാദ്യമാക്കി കൊടുത്തു.ഒരു പക്ഷെ ഇസ്രയെലര്‍ ഏറ്റവും സുരക്ഷിതവും സമാധാനവുമായി ജീവിച്ചത് ആ കാലങ്ങളില്‍ മാത്രമായിരിക്കും.
പിന്നീട് ഭരണ കൂടെങ്ങള്‍ മാരിവന്നെങ്കിലും ഇസ്ലാമിക ഭരണത്തില്‍ തന്നെയായിരുന്നു പലസ്തീന്‍ ജനത.തീര്‍ത്തും ന്യൂനപക്ഷമായിരുന്ന യാഹൂടികള്‍ പക്ഷെ ഒരു നിലക്കുള്ള നീതി നിഷേധവും അവിടെ ഏല്‍ക്കേണ്ടി വന്നില്ല.
1850 വരെ യുള്ള കാലങ്ങളില്‍ തുര്‍ക്കിയിലെ ഓട്ടോമന്‍ സുല്‍ത്താന്മാരുടെ ഭരണത്തില്‍ ബഹു ഭൂരി പക്ഷം വരുന്ന ഫലസ്തീനി മുസ്ലിമ്കല്‍ക്കൊപ്പം തീര്‍ത്തും ന്യൂന പക്ഷമായ ഈ സയനിസ്റ്റു വര്‍ഗ്ഗവും ജീവിച്ചു.
ഉറഞ്ഞു തുള്ളാന്‍ അവസരമില്ലതതിനാല്‍ ഉറങ്ങി കിടക്കുകയായിരുന്ന അക്കാലമത്രയും ഇവരുടെ ക്രൂരതയുടെ മനം.1800 ന്റെ അവ്സനങ്ങളില്‍ കൊളോനിയലിസം  ലോകത്തെ  ആകെമാനം വിശിഷ്യ ഏഷ്യന്‍ മേഘലയെ വരിഞ്ഞു മുറുക്കിയപ്പോള്‍ ഗാസയും വെസ്റ്റ് ബാങ്കും ജോര്‍ദാനും ഇസ്രയേലും പലസ്തീനും എല്ലാം ഉള്‍പ്പെടുന്ന വിശാല പ്രവിശ്യ ബ്രിടന്റെ കയ്യില്‍ വന്നു ചെരുകയായിരുന്നല്ലോ? ഒന്നാം ലോക മഹാ യുദ്ധത്തില്‍ ജര്‍മനിയെ പിതുനച്ചതിന്റെ പേരില്‍ തുര്‍ക്കിക്കു കിട്ടിയ പരാചയ സമ്മാനമായിരുന്നു ഈ അധപതനം. അതിനും മുന്‍പേ ചരിത്രത്തില്‍ ഒരിടത് മാത്രം അരങ്ങേരിയിട്ടുള്ള കുടിലമായ "കുടിയേറ്റ സാമ്രാജ്യത്വ ഭീകരത ആരംഭിച്ചിരുന്നു".
അവസരം ഒത്തു വന്നപ്പോള്‍ താഴ്ത്തി വെച്ചിരുന്ന പത്തികള്‍ ഉഗ്ര വിഷത്വോടെ വിടര്‍ത്തി യാടുന്ന കാഴ്ചയാണ് നാം കണ്ടതും ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതും.
ആശക്തരകുംപോള്‍ ഉറങ്ങി കിടക്കുക,അവസരം വരുമ്പോള്‍ ചീറിയടുത്തു കടിച്ചു കീറുക എന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരാണ് യൂദ വര്‍ഗം.കാലമത്രയും ഇസ്ലാമിക ഭരണത്തിന്റെ കീഴില്‍ സുഖ സുശുപ്തമായി കഴിഞ്ഞു ഇപ്പോള്‍ തങ്ങളുടെ സംരക്ഷകര്‍ക്ക് നേരെ കുതിര കേറുന്ന ഈ നേരികെടിനെ എന്ത് പേരിട്ടു വിളിക്കണം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ